യുക്രൈനിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് പുടിന് പങ്കുണ്ടെന്ന് ആരോപിച്ച് യുദ്ധക്കുറ്റങ്ങൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി അന്താരാഷ്ട്ര ക്രിമിനൽ കോടതി അറിയിച്ചു .
യുക്രെയ്‌നിലെ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ ഫെഡറേഷനിലേക്ക് കുട്ടികളെ കൂട്ടത്തോടെ നിയമവിരുദ്ധമായി നാടുകടത്തിയതാണ് യുദ്ധ കുറ്റമായി പരിഗണിച്ചത്.