‘എം.എസ്.പി ഥാ…എം.എസ്.പി. ഹൈ.. ഔര്‍ എം.എസ്.പി.രഹേഗാ….’– രാജ്യസഭയില്‍ പ്രധാനമന്ത്രി രാഷ്ട്രപതിയുടെ നന്ദിപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയവേ വാചാലമായ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് ശ്രദ്ധേയമായി. വിള ഇന്‍ഷുറന്‍സ്, പി.എം.-കിസാന്‍ പദ്ധതി എന്നിവ ചെറുകിട കര്‍ഷകര്‍ക്കായി കൊണ്ടുവന്നു. എന്‍.ഡി.എ. യുടെ നയങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണ്. താങ്ങുവില ഭാവിയിലും ഉണ്ടാകും – മോദി പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങളില്‍ താങ്ങുവിലയെക്കുറിച്ച് പറയാത്തതു സംബന്ധിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു. വിലയെ സംബന്ധിച്ച് കര്ഷകരമായുണ്ടാകുന്ന തര്‍ക്കത്തില്‍ കോടതിയില്‍ പോകാന്‍ പോലും നിയമത്തില്‍ അനുവാദമില്ല എന്ന വിഷയവും മോദി പരാമര്‍ശിച്ചതേയില്ല.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
Social Connect
Editors' Pick
മേയറുമായി തർക്കത്തിൽ ഏർപ്പെട്ട ഡ്രൈവർക്കെതിരെ നടപടി
April 29, 2024