‘എം.എസ്.പി ഥാ…എം.എസ്.പി. ഹൈ.. ഔര്‍ എം.എസ്.പി.രഹേഗാ….’– രാജ്യസഭയില്‍ പ്രധാനമന്ത്രി രാഷ്ട്രപതിയുടെ നന്ദിപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയവേ വാചാലമായ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് ശ്രദ്ധേയമായി. വിള ഇന്‍ഷുറന്‍സ്, പി.എം.-കിസാന്‍ പദ്ധതി എന്നിവ ചെറുകിട കര്‍ഷകര്‍ക്കായി കൊണ്ടുവന്നു. എന്‍.ഡി.എ. യുടെ നയങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണ്. താങ്ങുവില ഭാവിയിലും ഉണ്ടാകും – മോദി പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങളില്‍ താങ്ങുവിലയെക്കുറിച്ച് പറയാത്തതു സംബന്ധിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചു. വിലയെ സംബന്ധിച്ച് കര്ഷകരമായുണ്ടാകുന്ന തര്‍ക്കത്തില്‍ കോടതിയില്‍ പോകാന്‍ പോലും നിയമത്തില്‍ അനുവാദമില്ല എന്ന വിഷയവും മോദി പരാമര്‍ശിച്ചതേയില്ല.
Social Media
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
രാജ്യത്ത് മോദി തരംഗമില്ല, ഇന്ത്യ സഖ്യത്തിന് നേരിയ വളര്‍ച്ച…രാജ്യമാകെ ന...
April 13, 2024
Categories
latest news
Social Connect
Editors' Pick
ദൂരദർശൻ ലോഗോ ഇനി ‘കാവിദർശൻ’
April 17, 2024
നടൻ ദിലീപിന് കനത്ത തിരിച്ചടി
April 16, 2024