അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 7 മുതൽ നവംബർ 30 വരെ നടക്കും. എല്ലായിടത്തും ഡിസംബർ മൂന്നിന് ആണ് വോട്ടെണ്ണൽ. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ ഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്.
- ഛത്തീസ്ഗഡ് -രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ്
വോട്ടെടുപ്പ് -നവംബർ 7, നവംബർ 17
- മിസോറാം
വോട്ടെടുപ്പ് -നവംബർ 7
- മധ്യപ്രദേശ്
വോട്ടെടുപ്പ് -നവംബർ 17
- തെലങ്കാന
വോട്ടെടുപ്പ് -നവംബർ 30
- രാജസ്ഥാൻ
വേട്ടെടുപ്പ് -നവംബർ 23