ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ 81-ാം ദിവസം അവരെ ആക്ഷേപിച്ച ഹരിയാന കൃഷി മന്ത്രി ദലാല്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കയാണ് 200 കര്‍ഷകര്‍ സമരഭൂമിയില്‍ മരിച്ചതിനെ പരാമര്‍ശിച്ച് മന്ത്രി പറഞ്ഞത് ഈ 200 പേര് വീട്ടിലായിരുന്നാലും മരിക്കുമായിരുന്നു എന്നാണ്. ആറ് മാസത്തിനിടയില്‍ 200 പേരൊക്കെ മരിക്കില്ലേ എന്ന് പരിഹാസവും.
സമരഭൂമിയില്‍ തണുപ്പും രോഗവും മൂലമായിരുന്നു ഭൂരിപക്ഷത്തിന്റെയും മരണം. ചിലര്‍ ആത്മാഹുതി ചെയ്യുകയായിരുന്നു. ഇതിനെയാണ് ബി.ജെ.പി. മന്ത്രി ആക്ഷേപിച്ചു സംസാരിച്ചത്.
വന്‍ പ്രതിഷേധമാണ് എല്ലാ കോണുകളില്‍ നിന്നും മന്ത്രിക്ക് നേരിടേണ്ടിവന്നത്. അക്കിടി മനസ്സിലാക്കിയ മന്ത്രി ഉടനെ വലിയ വായില്‍ നിരുപാധികം ക്ഷമായാചനവും ചെയ്ത് തടിയൂരാന്‍ ശ്രമിച്ചു.
Social Media

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…
September 16, 2023

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് 2 കുട്ടികളുടെ സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ച...
August 06, 2023

Categories
latest news
ഹരിയാന ബി.ജെ.പി മന്ത്രിയുടെ നാക്കില്‍ ഗുളികന്, പിന്നെ ക്ഷമാപണം

Social Connect
Editors' Pick
ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
September 25, 2023
കോണ്‍ഗ്രസ് തുരുമ്പിച്ച ഇരുമ്പു പോലെ- മോദി
September 25, 2023