ഫുട്ബോള്‍ മാന്ത്രികന് ഡീഗോ മറഡോണയുടെ മരണത്തില്‍ ഡോക്ടറുടെ അനാസ്ഥയുണ്ടെന്ന് ആരോപണം. മറഡോണയുടെ സ്വകാര്യ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പരിശോധന നടത്തിയ പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. മറഡോണയ്ക്ക് ശരിയായ ചികില്‍സ നല്‍കിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ മക്കള്‍ ആരോപിച്ചു. ഹൃദയസ്തംഭനം ഉണ്ടായ സമയത്ത് ആംബുലന്‍സ് എത്തിച്ചേരാന്‍ അരമണിക്കൂറിലധികം നേരമെടുത്തതായി മറഡോണയുടെ അഭിഭാഷകന് ആരോപിച്ചു. നവംബര്‍ 25-ന് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മറഡോണ അന്തരിച്ചത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
world