ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത നിതീഷ്കുമാര്‍ മന്ത്രിസഭയുടെ സ്വഭാവം നോക്കിയാല്‍ സാമുദായിക സംവരണം പാലിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്. നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്തത് 14 മന്ത്രിമാരാണ്. ഇതില്‍ ഏഴ് പേര് ബി.ജെ.പി.യില്‍ നിന്നും അഞ്ച് പേര് ജെ.ഡി.യു.വില്‍ നിന്നും ബാക്കി രണ്ടുപേര്‍ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, വി.ഐ.പി. പാര്‍ടി എന്നിവയില്‍ നിന്നുമാണ്. ഇതിനപ്പുറത്ത് വിവിധ സമുദായങ്ങള്‍ക്കുള്ള പ്രാതിനിധ്യം ഉറപ്പു വരുത്തിയാണ് മന്ത്രിസഭാ രൂപീകരണം. അഞ്ച മന്ത്രിമാര്‍ സവര്‍ണവിഭാഗത്തില്‍ നിന്നാണ്. ഏഴ് പേര് പിന്നാക്ക സമുദായത്തില്‍ നിന്നുള്ളവരും മൂന്നുപേര്‍ ദളിതരുമാണ്. ബിഹാര്‍ ക്യാബിനറ്റില്‍ ആകെ 36 സ്ഥാനങ്ങളാണ് ഉള്ളത്. മന്ത്രിസഭയുടെ വികസനം പിന്നീടായിരിക്കും. ചൊവ്വാഴ്ച മന്ത്രിസഭാ യോഗം ചേരും. നവംബര്‍ 23ന് നിയമസഭാസമ്മേളനം വിളിച്ചു ചേര്‍ക്കാനും ആലോചനയുണ്ട്.
Social Media

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…
September 16, 2023

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് 2 കുട്ടികളുടെ സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ച...
August 06, 2023

Categories
national
ബിഹാറില്‍ നിതീഷ് മുഖ്യമന്ത്രിസ്ഥാനത്ത് ഏഴാം തവണ… സാമുദായിക സംതുലനം നോക്കി സഹമന്ത്രിമാര്‍..

Social Connect
Editors' Pick
പുതിയ നിപ കേസുകൾ ഇല്ല, കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
September 21, 2023
തെളിവുകൾ കാനഡ ഹാജരാക്കിയാൽ സഹകരിക്കാൻ തയ്യാർ… ‘അഞ്ചു കണ്ണു’കളെ ഇന...
September 21, 2023
“കാനഡ തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുന്നു, ഇന്ത്യയുടെ ആഭ്യന്തര കാ...
September 21, 2023
“കാനഡയിലുള്ള ഇന്ത്യക്കാരും അവിടേക്കു പോകാനിരിക്കുന്നവരും ജാഗ്രത പാലിക്ക...
September 20, 2023
ഒബിസി ക്വാട്ട ഇല്ലാതെ വനിതാ സംവരണ ബിൽ അപൂർണ്ണം – രാഹുൽ ഗാന്ധി
September 20, 2023