പൊലീസിന്റെ കയ്യില്‍ പെടാതെ ആകാശ് കോടതിയിൽ കീഴടങ്ങി, ജാമ്യം നേടി

പൊലീസിന്റെ കയ്യില്‍ പെടാതെ ആകാശ് തില്ലങ്കേരി നടത്തിയ സമര്‍ഥമായ നീക്കത്തില്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടി. സി.പി.എം-ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ നടത്തുകയായിരുന്ന ആകാശിനെ നിയമത്തിന്റെ കുരുക്കില്‍ പെടുത്തി കൈകാര്യം ചെയ്യാന്‍ സി.പി.എം. ആഗ്രഹിക്കുകയും പൊലീസ് അതിനനുസരിച്ച് കേസെടുത്ത് ആകാശിനെ പിടികൂടാന്‍ ശ്രമിക്കുകയുമായ...

ഭയമോ ആനുകൂല്യമോ കൂടാതെ റിപ്പോര്‍ട്ടിങ് തുടരും-ബിബിസി

ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്ത്യന്‍ ആദായ നികുതി വകുപ്പിന്റെ തുടര്‍ച്ചയായി മൂന്നു ദിവസം നീണ്ട റെയ്ഡ് വ്യാഴാഴ്ച അവസാനിച്ചതിനു പിറകെ നിര്‍ഭയ റിപ്പോര്‍ട്ടിങ് ഇനിയും തുടരുമെന്ന് പ്രഖ്യാപിച്ച് ബിബിസി അധികൃതര്‍. തങ്ങളുടെ ഔട്ട്പുട്ട് സംവിധാനം പഴയതു പോലെ സാധാരണ നിലയിലായി എന്നും പ്രേക്ഷകരെ സേവിക്കാന്‍ സജ്ജമായെന്നും ബിബിസി പ്രസ്താവ...

മൈസൂരു-ബെംഗലുരു റോഡ് യാത്രയ്ക്ക് ഇനി വെറും ഒന്നര മണിക്കൂര്‍

മൈസൂരുവില്‍ നിന്നും ഇനി ബെംഗലുരുവിലേക്ക് ഡ്രൈവ് ചെയ്യാന്‍ ഇനി വെറും ഒന്നര മണിക്കൂര്‍ മതി. അതായത് നേരത്തയുള്ളതില്‍ നേരെ പാതിയിൽ താഴെ സമയം കൊണ്ട് എക്‌സ്പ്രസ് വേഗതയില്‍ പറന്നു പോകാം. കേരളീയര്‍ക്കായിരിക്കും ഈ പാതയുടെ വലിയ അനുഗ്രഹം ലഭിക്കുക. ബംഗലുരുവില്‍ മാത്രം ദശലക്ഷക്കണക്കിന് മലയാളികളാണ് ഉള്ളത്. യാത്ര മിന്നൽ വേഗത്തിലാക്കുന്ന 140 കിലോമീറ്റ‌ർ...

ആകാശ് തില്ലങ്കേരിയെ പൂട്ടാന്‍ സി.പി.എം… പൊലീസ് തന്ത്രങ്ങള്‍ മെനയുന്നു

ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്തവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകളിട്ട് സി.പി.എമ്മിനെ കുരുക്കിലാക്കുന്ന ഷുഹൈബ് വധക്കേസ് പ്രതിയും സ്വര്‍ണക്കള്ളക്കടത്തു കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിയെ ഇനിയും വെറുതെ വിട്ടാല്‍ വലിയ പ്രശ്‌നമാകും എന്ന തിരിച്ചറിവില്‍ സിപിഎം. സമൂഹമാധ്യമങ്ങളില്‍ സി.പി.എം-ഡിവൈഎഫ്‌ഐ പ്...

പാബ്ലോ നെരൂദയെ വിഷം കുത്തിവെച്ച് കൊന്നതാണോ….പുതിയ വെളിപ്പെടുത്തല്‍

വിപ്ലവ കവിയും നോബൽ സമ്മാന ജേതാവുമായ പാബ്ലോ നെരൂദ 1973 സെപ്തംബർ 23 ന് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ സാന്താ മരിയ ക്ലിനിക്കിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ കവികളിൽ ഒരാളും ചിലിയിലെ ഇടതുപക്ഷ പ്രവർത്തകനും ഡിപ്ലോമാറ്റും ആ യിരുന്നു നെരൂദ. പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം ഹൃദ...

വിതച്ചതേ കൊയ്യൂ, ഇനിയുമിവരെ വെള്ളപൂശണമെങ്കിൽ പ്രസ്താവനകൾ പോരാതെ വരും –ഭീഷണി സ്വരത്തിൽ ആകാശ് സിപിമ്മിനെതിരെ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ ചരമവാര്‍ഷിക ദിനാചരണം കഴിഞ്ഞതിനു പിറകെ ഷഹൈബ് കൊലപാതകക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരി പ്രാദേശിക ഡി.വൈ.എഫ്.ഐ.-സി.പി.എം. നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ വിവാദങ്ങള്‍ തുടര്‍ന്നു. വിതച്ചതേ കൊയ്യൂ എന്നതാണ് പുതിയ സമൂഹമാധ്യമ പോസ്റ്റ്. സി.പി.എം. പ്രാദേശിക നേതാവ് രാഗിന്ദിനുള്ളതാണ് ഈ സന്ദേശം. ' ഒരൊറ്റ പ്രസ്താവ...

പണമില്ലെങ്കില്‍ സ്വത്ത് വില്‍ക്കൂ, അല്ലെങ്കില്‍ സര്‍വ്വീസില്‍ നിലനിര്‍ത്തൂ-കെ.എസ്.ആര്‍.ടി.സി.യോട് ഹൈക്കോടതി

വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ പണമില്ലെങ്കില്‍ സ്വത്ത് വില്‍ക്കൂ എന്നും അല്ലെങ്കില്‍ വിരമിക്കാന്‍ അനുവദിക്കാതെ സര്‍വ്വീസില്‍ നിലനിര്‍ത്തൂ എന്നും കെ.എസ്.ആര്‍.ടി.സി.യോട് ഹൈക്കോടതി. വിരമിച്ചവര്‍ക്കുള്ള ആനുകൂല്യം നല്‍കുന്നതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണ്ഹൈക്കോടതിയില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായത്. വിരമിക്കുന്നവര്‍ക്ക് 45 ദിവ...

ത്രിപുരയിൽ കനത്ത പോളിങ്

ത്രിപുരയിൽ വൈകീട്ട് 3 മണി വരെ 28.13 ലക്ഷം വോട്ടർമാരിൽ 69.9 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെടുപ്പിനിടെയുണ്ടായ വ്യത്യസ്‌ത അക്രമസംഭവങ്ങളിൽ ഒരു സി.പി.എം. നേതാവും ഇടതുപാർട്ടിയുടെ രണ്ട് പോളിങ് ഏജന്റുമാരും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. 40-45 ഇടങ്ങളിൽ വോട്ടിങ് യന്ത്രം തകരാർ റിപ്പോർട്ട് ചെയ്‌തു. ht...

ഉപരാഷ്ട്രപതിയായ ധന്‍ഖര്‍ ആര്‍.എസ്.എസ് ആശയങ്ങള്‍ പ്രസംഗിക്കുമ്പോള്‍

പശ്ചിമബംഗാളില്‍ ഗവര്‍ണറായിരിക്കെ ജഗ്ദീപ് ധന്‍ഖര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി പരസ്യമായി രാഷ്ട്രീയം പറഞ്ഞ് കൊമ്പു കോര്‍ത്ത സംഭവങ്ങള്‍ ഇന്ത്യന്‍ ഫെഡറല്‍ ജനാധിപത്യ സംവിധാനത്തിനു തന്നെ ഏറെ നാണക്കേടായി മാറിയതാണ്. ധന്‍ഖര്‍ ഇപ്പോള്‍ രാജ്യത്തിന്റെ ഉപരാഷ്ട്രപതിയാണ്. ആ പവിത്രമായ സ്ഥാനത്തിരുന്നും ധന്‍ഖര്‍ തന്റെ ആര്‍.എസ്.എസ്. വിധേയത്വം പരസ്യമായി പ്രഖ്യ...

ത്രിപുരയിലെ യഥാര്‍ഥ കിങ് മേക്കര്‍ ഈ രാജാവായിരിക്കും

ത്രിപുരയില്‍ ഇന്ന് ജനവിധയെഴുതുമ്പോള്‍ അതിന്‍രെ ഫലം കാത്തിരിക്കുന്ന രാഷ്ട്രീയപാര്‍ടികളെല്ലാം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് സംസ്ഥാനത്തെ ഒരു രാജാവിനെയാണ്. രാജഭരണമെല്ലാം പഴങ്കഥയെങ്കിലും ത്രിപുരിയില്‍ ഈ തിരഞ്ഞെടുപ്പില്‍ ഈ രാജാവാണ് ആരു ജയിക്കണം എന്ന് തീരുമാനിക്കുക എന്നുറപ്പാണ്. ആ രാജാവിന്റെ പേരാണ് പ്രദ്യോത് മാണിക്യം ദേബര്‍മ. അദ്ദേഹത്തിന്റെ പാര്‍ട...