രക്തത്തില്‍ ഓക്സിജന്റെ അളവ് പരിശോധിക്കാന്‍ സ്വയം സഹായിക്കുന്ന പള്‍സി ഓക്സിമീറ്റര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിനെതിരെ കര്‍ക്കശ നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
900 രൂപ വിലയുള്ള ഈ ഉപകരണത്തിന് 2500-3500 രൂപ ഈടാക്കുന്ന പകല്‍ക്കൊള്ളയാണ് പലയിടത്തും നടക്കുന്നതെന്ന പരാതി പലയിടത്തും ഉയരുന്നുണ്ട്. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി ഒന്നും എടുത്തിട്ടില്ല.
പള്‍സി ഓക്സി മീറ്റര്‍ ഉപയോഗിച്ച രക്തത്തില്‍ ഓക്സിജന്റെ അളവ് 94 ശതമാനത്തില്‍ കുറവ് വന്നതായി കാണുന്നുണ്ടെങ്കില്‍ രോഗി ഉടനെ തന്നെ കൃത്രിമ ഓക്സിജന്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ അപകടത്തിലാവും.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
ഓക്സിമീറ്ററിന് നാലിരട്ടി വരെ കരിഞ്ചന്ത വില: കര്‍ക്കശ നടപടിയെന്ന് മുഖ്യമന്ത്രി
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024
മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു
April 27, 2024