രക്തത്തില്‍ ഓക്സിജന്റെ അളവ് പരിശോധിക്കാന്‍ സ്വയം സഹായിക്കുന്ന പള്‍സി ഓക്സിമീറ്റര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതിനെതിരെ കര്‍ക്കശ നടപടിക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
900 രൂപ വിലയുള്ള ഈ ഉപകരണത്തിന് 2500-3500 രൂപ ഈടാക്കുന്ന പകല്‍ക്കൊള്ളയാണ് പലയിടത്തും നടക്കുന്നതെന്ന പരാതി പലയിടത്തും ഉയരുന്നുണ്ട്. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ നടപടി ഒന്നും എടുത്തിട്ടില്ല.
പള്‍സി ഓക്സി മീറ്റര്‍ ഉപയോഗിച്ച രക്തത്തില്‍ ഓക്സിജന്റെ അളവ് 94 ശതമാനത്തില്‍ കുറവ് വന്നതായി കാണുന്നുണ്ടെങ്കില്‍ രോഗി ഉടനെ തന്നെ കൃത്രിമ ഓക്സിജന്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ അപകടത്തിലാവും.
Social Media
നിഷ്ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗ...
November 10, 2023
ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ ...
October 13, 2023
Categories
kerala
ഓക്സിമീറ്ററിന് നാലിരട്ടി വരെ കരിഞ്ചന്ത വില: കര്‍ക്കശ നടപടിയെന്ന് മുഖ്യമന്ത്രി
Social Connect
Editors' Pick
മഅദനിയുടെ നില അതീവ ഗുരുതരം
March 29, 2024
അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ തീരുമാനം
March 27, 2024