താന്‍ ചെറുപ്പത്തില്‍ കടുത്ത ഗാന്ധി വിമര്‍ശകനായിരുന്നു താനെന്നും പിന്നീട് അതിന് തന്റെതായ രീതിയില്‍ പ്രായശ്ചിത്തം ചെയ്തെന്നും നടന് കമല്ഹാസന്. രാഹുല്‍ ഗാന്ധിയുമായി ഭാരത് ജോഡോ യാത്രയ്ക്കിടെ ഡെല്‍ഹിയില്‍ നടത്തിയ മുഖാമുഖ സംഭാഷണത്തിലാണ് കമല്‍ ഇത് വെളിപ്പെടുത്തിയത്. 24-25 വയസ്സില്‍ ഞാന്‍ എന്റെ സ്വന്തം നിലയില്‍ മഹാത്മാ ഗാന്ധിയെ തിരിച്ചറിഞ്ഞു. പിന്നെ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി. പിന്നീട് എനിക്ക് അദ്ദേഹത്തോട് പ്രായശ്ചിത്തം ചെയ്യാന്‍ തോന്നി. അതിനു വേണ്ടിയാണ് ഹേ റാം എന്ന സിനിമ ചെയ്തത്-കമല്‍ പറഞ്ഞു. സംഭാഷണത്തിനു ശേഷം സഹോദരി പ്രിയങ്കയുടെ പുത്രന് എടുത്ത, കടുവ വെള്ളം കുടിക്കുന്ന ചിത്രം രാഹുല്‍ കമല്ഹാസന് സമ്മാനിച്ചു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
യൗവനത്തില്‍ ഞാന്‍ ഗാന്ധി വിമര്‍ശകനായിരുന്നു, പിന്നീട് പ്രായശ്ചിത്തം ചെയ്തു-കമല്‍ ഹാസന്
Social Connect
Editors' Pick
മേയറുമായി തർക്കത്തിൽ ഏർപ്പെട്ട ഡ്രൈവർക്കെതിരെ നടപടി
April 29, 2024