ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ നല്കപ്പെട്ട പൊതു താല്പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞതാണിത്. കാശ്മീരിനെ സംബന്ധിച്ച ഭരണഘടനാവകുപ്പ് 370 പുനസ്ഥാപിക്കാന്‍ വേണമെങ്കില്‍ ചൈനയുടെ സഹായം തേടുമെന്ന് ഫാറൂഖ് അബ്ദുളള പ്രസംഗിച്ചു എന്നതായിരുന്നു കേസിനാസ്പദമായ സംഭവം. കാശ്മീരിനെ ചൈനയ്ക്ക് കൈമാറാനുള്ള രാജ്യദ്രോഹ നീക്കമാണ് ഫാറൂഖ് നടത്തിയതെന്ന് ആരോപിച്ച് രജത് ശര്‍മ, ഡോ നേഹ് ശ്രീവാസ്ഥവ എന്നിവരാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി ഇവരുടെ വാദം തള്ളി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ വ്യത്യസ്തമായ വീക്ഷണം പറയുന്നതോ രാജ്യദ്രോഹമാവുകയില്ല എന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 124എ വകുപ്പില്‍ വരികയുമില്ല എന്ന് കോടതി വ്യക്തമാക്കി.
Social Media

ഇത് ഒറിജിനല്‍ ഇന്ദിരാഗാന്ധിയല്ല….പിന്നെ ആരെന്നറിയേണ്ടേ ?
July 14, 2022

സജി ചെറിയാന്റെ കാരിക്കേച്ചര്‍: മാതൃഭൂമി പത്രത്തിനെതിരെ സൈബര്‍ സഖാക്കളുടെ പൂരത...
July 07, 2022
Categories
latest news
സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും വിയോജിക്കുന്നതും രാജ്യദ്രോഹമാകില്ല -സുപ്രീംകോടതി

Social Connect
Editors' Pick
മുൻ ബിജെപി നേതാവ് വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി
February 06, 2023
യൂത്ത് കോൺഗ്രസുകാർ നിയമ സഭയ്ക്ക് മുന്നിലിട്ട് മോട്ടോർ ബൈക്ക് കത്തിച്ചു
February 06, 2023
തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പം…മരണ സംഖ്യ കുതിക്കുന്നു
February 06, 2023
ഇന്ധന സെസ്സ്: നിയമസഭയില്‍ പ്രതിഷേധം തുടങ്ങി, പുറത്ത് നിരാഹാരം
February 06, 2023
ജഡ്ജി നിയമനം: കൊളീജിയം ശുപാര്‍ശയ്ക്ക് ഒടുവില്‍ അംഗീകാരം
February 04, 2023
ത്രിപുരയിലെ ഇടതുമുന്നണി പ്രകടന പത്രികയില്‍ പുതുമകള്‍
February 03, 2023
35 റാലികള്‍, താര പ്രചാരകര്‍, കൊച്ചു സംസ്ഥാനത്ത് ബിജെപിയുടെ പടനീക്കം
February 03, 2023