ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ നല്കപ്പെട്ട പൊതു താല്പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞതാണിത്. കാശ്മീരിനെ സംബന്ധിച്ച ഭരണഘടനാവകുപ്പ് 370 പുനസ്ഥാപിക്കാന്‍ വേണമെങ്കില്‍ ചൈനയുടെ സഹായം തേടുമെന്ന് ഫാറൂഖ് അബ്ദുളള പ്രസംഗിച്ചു എന്നതായിരുന്നു കേസിനാസ്പദമായ സംഭവം. കാശ്മീരിനെ ചൈനയ്ക്ക് കൈമാറാനുള്ള രാജ്യദ്രോഹ നീക്കമാണ് ഫാറൂഖ് നടത്തിയതെന്ന് ആരോപിച്ച് രജത് ശര്‍മ, ഡോ നേഹ് ശ്രീവാസ്ഥവ എന്നിവരാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി ഇവരുടെ വാദം തള്ളി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ വ്യത്യസ്തമായ വീക്ഷണം പറയുന്നതോ രാജ്യദ്രോഹമാവുകയില്ല എന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 124എ വകുപ്പില്‍ വരികയുമില്ല എന്ന് കോടതി വ്യക്തമാക്കി.
Social Media

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…
September 16, 2023

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് 2 കുട്ടികളുടെ സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ച...
August 06, 2023

Categories
latest news
സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും വിയോജിക്കുന്നതും രാജ്യദ്രോഹമാകില്ല -സുപ്രീംകോടതി

Social Connect
Editors' Pick
ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
September 25, 2023
കോണ്‍ഗ്രസ് തുരുമ്പിച്ച ഇരുമ്പു പോലെ- മോദി
September 25, 2023