പരാതിക്കാരിയായ യുവതി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഢനപരാതി നിലനില്‍ക്കില്ലെന്ന കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ. സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുത്ത ഉത്തരവിലായിരുന്നു ഈ പരാമര്‍ശങ്ങള്‍. പരാതിക്കാരിയെ ബലം പ്രയോഗച്ച് മടിയിലിരുത്തി മാറിടം അമര്‍ത്താന്‍ അംഗപരിമിതനും ദുര്‍ബലനുമായ പ്രതിക്ക് കഴിയുമെന്ന് വിശ്വസക്കാന്‍ പ്രയാസമാണെന്നായിരുന്നു കോടതിയുടെ മറ്റൊരു നിരീക്ഷണം. ഇത്തരം നിരീക്ഷണങ്ങള്‍ ഉള്ള രേഖ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ കോടതിക്കെതിരെ വന്‍ വിമര്‍ശനം തന്നെ പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മതതീവ്രവാദ സ്വഭാവമുളള ഗ്രൂപ്പുകള്‍ക്ക് കോടതിയുടെ പരാമര്‍ശം രസിക്കുകയും ചെയ്തു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
കോഴിക്കോട് കോടതി വിധിക്കെതിരെ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024