ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസ് ആയി നുതലപതി വെങ്കട രമണ എന്ന എന്‍.വി.രമണ ഇന്ന് സ്ഥാനമേറ്റു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങ്. അടുത്ത വര്‍ഷം ആഗസ്റ്റ് ആറ് വരെ കാലാവധിയുണ്ട് ജസ്റ്റിസ് രമണയ്ക്ക്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം ഗ്രാമത്തില്‍ കര്‍ഷ കുടുംബത്തില്‍ 1957-ല്‍ ജനിച്ച രമണ മുന്‍ മാധ്യമപ്രവര്‍ത്തകനാണ്. ഈനാട് പത്രത്തിന്റെ രാഷ്ട്രീയ-നിയമകാര്യ ലേഖകനായിരുന്നു 1979 മുതല്‍ രണ്ടു വര്‍ഷം. 1983ലാണ് ആന്ധ്ര ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചത്.
സുപ്രീംകോടതി ജഡ്ജി എന്ന നിലയില്‍ രമണയുടെ ശ്രദ്ധേയമായ വിധി ഇന്‍ര്‍നെറ്റ് ഉപയോഗം മൗലികാവകാശം ആണ് എന്ന വിധിയാണ്. 370-ാം വകുപ്പ് റദ്ദാക്കിയതിനെത്തുടര്‍ന്ന് കാശ്മീരില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പെറ്റീഷനുകളിലാണ് ഈ വിധി പ്രസ്താവം നടത്തിയത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
national
പുതിയ ചീഫ് ജസ്റ്റിസ് ഇന്ന് സ്ഥാനമേറ്റു
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024
പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന പോളിങ്…സൂചന എന്ത്?
April 26, 2024
മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു
April 27, 2024
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 61 ശതമാനം പോളിങ്
April 26, 2024
ഇതാണ് സിപിഎം-ബിജെപി ഡീല്‍…ഇത് ഞങ്ങള്‍ പൊളിക്കും- മുരളീധരന്
April 26, 2024