മണിച്ചന്റെ മോചനം: നാല് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചനം സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ സർക്കാർ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതിയുടെ നിർദേശം. പേരറിവാളന്‍ കേസില്‍ സുപ്രീം കോടതി പുറപ്പടുവിച്ച വിധി മാനിച്ചാകണം തീരുമാനമെന്ന...

ഗ്യാൻവാപി പള്ളി : വാദം കേൾക്കൽ നാളത്തേക്ക് മാറ്റി

ഗ്യാൻവാപി പള്ളിയിൽ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിന്മേൽ വിശദമായ വാദം കേൾക്കൽ സുപ്രീം കോടതി നാളത്തേക്ക് മാറ്റി. വാരണാസി കോടതിയിലെ ഹിയറിങ്ങും സുപ്രീം കോടതി സ്റ്റേ ചെയ്തു. നാളെ വാദം കേൾക്കുന്നത് വരെ തുടർ നടപടികൾ ഒന്നും ഉണ്ടാകരുതെന്ന് സുപ്രീം കോടതി വാരണാസി ജില്ലാ കോടതിക്ക് നിർദേശം നൽകി. വാരാണസിയിലെ ക...

ഗ്യാൻവാപി പള്ളി : വിശദമായ വാദം കേൾക്കൽ വ്യാഴാഴ്ച, പ്രാർത്ഥന നടത്താൻ തടസ്സമുണ്ടാകരുതെന്ന് സുപ്രീം കോടതി

യുപിയിലെ ഗ്യാൻവാപി പള്ളിയിൽ സർവേ തടയാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിന്മേൽ വിശദമായ വാദം കേൾക്കൽ വ്യാഴാഴ്ച്ച തുടരും.ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷണത്തിൽ തന്നെ തുടരാൻ സുപ്രീം കോടതി നിദേശിച്ചു. ഇതിന്റെ ചുമതല ജില്ലാ മജിസ്‌ട്രേറ്റിനെ ഏൽപ്പിച്ചു. അതേ സമയം മുസ്‌ലീംകൾക്ക് പ്രാർത്ഥന നടത്താൻ തടസ്സമു...

നീറ്റ് പിജി പരീക്ഷ മാറ്റില്ല…

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പുതിയ അധ്യയന വർഷത്തേക്കുള്ള (2022) പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം ഡോക്ടർമാർ നൽകിയ ഹർജിയാണ് തള്ളിയത്. 2021 വർഷത്തേക്കുള്ള കൗൺസിലിംഗ് തുടരുന്ന സാഹചര്യത്തിൽ പരീക്ഷ മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ, ചുരുക്കം ചില വിദ്യാർത്ഥി...

പുനഃപരിശോധന പൂർത്തിയാകുന്നത് വരെ രാജ്യദ്രോഹക്കുറ്റം മരവിപ്പിക്കുമോയെന്ന് സുപ്രീം കോടതി…

രാജ്യദ്രോഹ നിയമം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുന്നത് വരെ മരവിപ്പിച്ചുകൂടെയെന്ന് സുപ്രീംകോടതി.രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ എത്ര നാളെടുക്കുമെന്ന് തീർച്ചപ്പെടുത്താനാവില്ല എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ ചോദ്യം. രാജ്യദ്രോഹക്കേസുകളിൽ നാളെ രാവിലെയോടെ നിലപാട് വ്യക്തമാക്കണമെന്ന് സുപ്ര...

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി : സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാൻ കേന്ദ്രത്തിന് സമയം അനുവദിച്ചു, സുപ്രീം കോടതിയിൽ മലക്കംമറിഞ്ഞ് കേന്ദ്രം

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാരിന് മൂന്ന് മാസം സമയം അനുവദിച്ച് സുപ്രീംകോടതി. അതേ സമയം, ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി അനുവദിക്കണമന്ന ഹര്‍ജിയില്‍ മുന്‍ നിലപാട് തിരുത്തി കേന്ദ്രം കോടതിയില്‍ പുതിയ സത്യവാങ് മൂലം ഫയല്‍ ചെയ്തു. എണ്ണം കുറഞ്ഞ സംസ്ഥാനങ്ങള...

ഷഹീൻബാഗ് ഒഴിപ്പിക്കൽ : സിപിഎമ്മിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം

ഷഹീൻ ബാഗിലെ കെട്ടിടം പൊളിക്കൽ നീക്കത്തിനെതിരെ സിപിഎം നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ല സുപ്രീംകോടതി എന്ന് കോടതി വിമര്‍ശിച്ചു.സിപിഎം എന്തിനാണ് ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു.പൊളിക്കൽ കൊണ്ട് പ്രശ്നം ഉള്ളവരാണ് ഹർജി നൽകേണ്ടത്. ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലത്. ഷഹീൻ ബാഗിലെ താമസക്കാർ ഹർജി നൽകട്ടെ എന്നു...

വാഹനാപകടത്തിൽ മരിച്ചവരുടെ ഇൻഷുറൻസ് കണക്കാക്കുന്നതിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ

സർവീസിലിരിക്കെ വാഹനാപകടത്തിൽ മരിച്ച സർക്കാർ ജീവനക്കാരന്റെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം കണക്കാക്കിയുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. വിരമിക്കൽ പ്രായത്തിന് മുൻപും ശേഷവും വ്യത്യസ്ത നിരക്കിൽ നഷ്ടപരിഹാരം കൊടുക്കുന്ന കേരള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിരമിക്കൽ പ്രായത്തിന് മുമ്പ് ശമ്പളത്തിന്റെ അടിസ്ഥാനത്തിലും വിരമി...

‘രാജ്യദ്രോഹക്കുറ്റം’ നിലനിർത്തണം : അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ

ഇന്ത്യൻ ശിക്ഷ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം(ഐപിസി സെക്ഷൻ 124 എ) നിലനിർത്തണമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീം കോടതിയിൽ അറിയിച്ചു. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിശാല ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്ന നിലപാടാണ് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ അറിയിച്ചത്. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്നം. നിയമം ദു...

മുട്ടിൽ മരം മുറി : പ്രതികളായ സർക്കാരുദ്യോഗസ്ഥർക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി

മുട്ടിൽ മരം മുറി കേസിലെ പ്രതികളായസർക്കാർ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. പ്രതികളായ വില്ലേജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ ഓ സിന്ധു എന്നിവർക്കാണ് ജസ്റ്റിസ് മാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് മുൻകൂർ ജാമ്യം അനുവദിക്കാൻ വിസ്സമ്മതിച്ചത്. പ്രതികൾ സ്ഥിരംജാമ്യത്തിനായി കോടതിയെ ...