റഷ്യ പിടിച്ചെടുത്ത ആണവനിലയം തിരിച്ചുപിടിച്ചതായി ഉക്രെയിൻ : രണ്ടിടങ്ങളിൽ താത്‌കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു..

റഷ്യ പിടിച്ചെടുത്ത യുക്രെയിനിലെ പ്രധാന ആണവനിലയമായ സപോറീസിയ യുക്രൈൻ സൈന്യം തിരിച്ചു പിടിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം സപോറീസിയ ആണവ നിലയത്തിൽ റഷ്യ ഷെല്ലാക്രമണം നടത്തിയതിനെ തുടർന്ന് തീപിടുത്തം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആണവനിലയം റഷ്യ പിടിച്ചെടുത്തു എന്ന വാർത്ത വന്നത്. ആക്രമണമുണ്ടായെങ്കിലും ആണവനിലയത്തിൽ നിന്ന് വികിരണം ഉണ്ടായിട്ടില്ലെന്ന്...

നഗരങ്ങൾ എളുപ്പത്തിൽ കീഴടങ്ങുന്നില്ല : യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ ഷെല്ലാക്രമണം..തീപിടുത്തം

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ നിലയമായ ഉക്രെയിനിലെ സെപോറീസിയ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം. ആക്രമണത്തെ തുടർന്ന് ആണവ നിലയത്തിൽ നിന്ന് തീ ഉയർന്നതായി അധികൃതര്‍ അറിയിച്ചു. റഷ്യന്‍ സൈന്യം സെപോറീസിയ ആണവ നിലയത്തിന്റെ എല്ലാ ഭാഗത്ത് നിന്നുംവെടിയുതിര്‍ക്കുകയാണ്. ആണവ നിലയം പൊട്ടിത്തെറിച്ചാൽ ചെർണോബിൽ ആണവ ദുരന്തത്തെക്കാൾ 10 മടങ്ങ് ശക്തിയുള്ളതാകും അത...

നാട് വിട്ടോടിയത് 10 ലക്ഷത്തിലധികം ഉക്രെയിനുകാർ : അവർ എങ്ങോട്ട് പോയി ???

റഷ്യൻ ആക്രമണം മൂലം ഒരു ദശലക്ഷത്തിലധികം സാധാരണക്കാർ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.നാല്പത് ലക്ഷം സാധാരണക്കാർ വരെ ഉക്രെയിനിൽ നിന്ന് പലായനം ചെയ്യാൻ സാധ്യത ഉണ്ടെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. അഭയാർഥികളെ സ്വാഗതം ചെയ്യുമെന്നും യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. ഉക്രെയിന്റെ പടിഞ്ഞാറൻ അയൽ രാജ്യങ്ങളായ പോളണ്ട്, റൊമേനിയ, ...

യുദ്ധം ശക്തമായി തുടരുന്ന മേഖലയിലെ വിദ്യാര്‍ത്ഥിളെയും രക്ഷിക്കാനുള്ള നടപടി ഉണ്ടാകണം : വിദേശകാര്യ മന്ത്രിക്ക് എളമരം കരീമിന്റെ കത്ത്..

ഉക്രെയിനില്‍ റഷ്യന്‍ ആക്രമണം തുടരുമ്പോള്‍ ആക്രമണംശക്തമാകുന്ന മേഖലകളിലെ വിദ്യാര്‍ത്ഥിളെയും തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് എളമരം കരീം എംപി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ യുദ്ധം ബാധിച്ചിട്ടില്ലാത്ത മേഖലയിലെയും സ്വന്തം നിലയ്ക്ക് അതിര്‍ത്തിയിലെത്ത...

ഉക്രെയിനെതിരെ റഷ്യ വാക്വം ബോംബ് പ്രയോഗിച്ചു : എന്താണ് വാക്വം ബോംബ്?

ഉക്രെയിനിലെ കീവിലും പരിസര പ്രദേശങ്ങളിലും യുദ്ധം രൂക്ഷമാകുമ്പോൾ റഷ്യ ഉക്രെയിനിൽ ക്ലസ്റ്റർ ബോംബുകളും വാക്വം ബോംബുകളും പ്രയോഗിച്ചതായാണ് യുഎസിലെ ഉക്രെയ്ൻ അംബാസഡറും മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്നത്. ആഗോളതലത്തിൽ നിരോധിക്കപ്പെട്ട വാക്വം ബോംബ് എന്നറിയപ്പെടുന്ന തെർമോബാരിക് ആയുധം റഷ്യ ഉപയോഗിച്ചതായാണ് ആരോപണം. എന്താണ് വാക്വം ബോംബ്? വാക്വം ബോംബ...

ഇന്ത്യൻ പൗരന്മാർ എത്രയും വേഗം കീവ് വിടണമെന്ന് എംബസി…

ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം കീവ് വിടണമെന്ന് ഉക്രെയിനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ് എംബസിയുടെ നിര്‍ദേശം. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തില...

റഷ്യന്‍ സൈന്യം കീവിന്‌ തൊട്ടടുത്തെത്തി…

റഷ്യൻ കവചിത വാഹനങ്ങളുടെ ഒരു വലിയ വ്യൂഹം ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലേക്ക് മുന്നേറുന്നതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യം കീവിൽ നേരിട്ട് പ്രവേശിക്കാൻ ഇനി വെറും 27 കിലോമീറ്റർ മാത്രം പിന്നിട്ടാൽ മതിയെന്നാണ് ലഭിക്കുന്ന സൂചന. മാക്‌സര്‍ ടെക്‌നോളജീസ് എന്ന അമേരിക്കയിലെ സ്വകാര്യ കമ്പനി പുറത്തുവിട്ട സാറ്റലൈറ...

യുദ്ധത്തില്‍ മരിച്ചവരുടെ കണക്ക് ഉക്രെയിന്‍ പുറത്തുവിട്ടു ; കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും

റഷ്യ ഉക്രെയിന്‍ യുദ്ധം അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുകയാണ്. യുക്രെയിനില്‍ 14 കുട്ടികളടക്കം 352 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയിന്‍ അറിയിച്ചത്. 1684 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 116 പേരും കുട്ടികളാണ്. റഷ്യയുടെ 3500 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഉക്രെയിന്‍ അവകാശപ്പെട്ടത്. 200 സൈനികരെ യുദ്ധത്തടവുകാരായി പിടികൂടിയതായും ഉക്രെയിന്‍ പറഞ്ഞു....

റഷ്യയുടെ സൈനിക നടപടി നിര്‍ഭാഗ്യകരം, യുദ്ധം അവസാനിപ്പിക്കണം-സി.പി.എം

ഉക്രെയിനിന്‌ എതിരായ റഷ്യന്‍ യുദ്ധം നിര്‍ഭാഗ്യകരമാണെന്നും അതേസമയം ഉക്രെയിനിനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം യു.എസ്‌.നല്‍കിയ ഉറപ്പുകള്‍ക്ക്‌ വിരുദ്ധവും റഷ്യന്‍ സുരക്ഷയ്‌ക്ക്‌ ഭീഷണിയുമാണെന്നും സി.പി.എം. പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവിച്ചു. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും പാര്‍ടിയുടെ പ്രസ്‌താവനയില്‍ ആവശ്യപ...

റുമേനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കും : ഇന്ത്യക്കാർക്കായി എംബസി നിർദേശങ്ങൾ

ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റുമേനിയ, ഹംഗറി അതിര്‍ത്തികള്‍ വഴി ഒഴിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഊർജ്ജിതമാക്കി. ഇരു രാജ്യങ്ങളുടെയുംഅതിര്‍ത്തികളിലൂടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്കായി ശ്രമം ആരംഭിച്ചെന്ന് ഹങ്കറി, ബുഡാപെസ്റ്റിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ആദ്യ ഘട്ടത്തിൽ ഹങ്കേറിയൻ അതിർത്തിയായ ചോപ്പ് - സഹോനി, റൊമേനിയൻ അതിർ...