ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ ബിജെപി സ്വന്തം എം.പി.യെ സംരക്ഷിക്കുന്നതിനു പിന്നില്‍…

ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ കൈസർഗഞ്ച് എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടിയെടുക്കാൻ ബിജെപിക്ക് മേൽ സമ്മർദ്ദം ശക്തമാകുമ്പോഴും എന്തു കൊണ്ടാണ് പാർട്ടി മിണ്ടാത്തത്. 1991-ൽ ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 66-കാരനായ ബ്രിജ്ഭൂഷൺ ശരൺ സിങ് ഇപ്പോഴും ഉത്തർപ്രദേശിൽ നിന്നുള്ള എംപിയാണ്. 1996ൽ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് അഭയം നൽകിയെന്നാരോപിച്ച് ടാഡ കേസിൽ കുറ്റാരോപിതനായ സിംഗിന് ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കെക്തിദേവി സിംഗിനെ … Continue reading ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തില്‍ ബിജെപി സ്വന്തം എം.പി.യെ സംരക്ഷിക്കുന്നതിനു പിന്നില്‍…