ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന നിരക്ക് അതിവേഗമാണെന്നതില് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആശങ്ക രേഖപ്പെടുത്തി. കൊവിഡ് വാരിയേഴ്സിന് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നും കേസുകള്‍ നിയന്ത്രിക്കാന്‍ സത്വര നടപടി വേണമെന്നും ഐഎംഎ ദേശീയ ഘടകം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കൂടുതല്‍ അപകടകരമായ മൂന്നാം തരംഗം സംഭവിക്കാമെന്ന മുന്നറിയിപ്പ് സംഘടന സര്‍ക്കാരിന് നല്കി.
ബംഗലുരുവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടറുടെ പരിശോധനാഫലം ഒരാഴ്ചയ്ക്കും ശേഷവും പോസിറ്റീവായി തുടരുന്നു. ഇനി ഏഴു ദിവസം കൂടി കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. രാജ്യത്തെ ആദ്യത്തെ ഒമിക്രോണ്‍ കേസുകള്‍ ബംഗലുരുവിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
ഇതുവരെ 21 ഒമിക്രോണ്‍ കേസുകള്‍…മൂന്നാംതരംഗം ഉടനെന്ന് ഐ.എം.എ.
Social Connect
Editors' Pick
ദീപക് പറമ്പോലും അപർണ ദാസും വിവാഹിതരായി
April 24, 2024
തൃശ്ശൂര്‍ പൂരം കലങ്ങിയതിനു പിന്നിലെന്ത്…
April 23, 2024