കോവിഡിൻ്റെ പശ്ചാത്തലത്തിൽ മേളകൾ വികേന്ദ്രീകൃതമായ നടത്തിയതുകൊണ്ട് ഒട്ടേറെ പ്രേക്ഷകർക്ക് അവസരം ലഭിച്ചുവെന്ന് മുൻ എം പി എം ബി രാജേഷ് പറഞ്ഞു. ചലചിത്രമേളയിൽ ഭാര്യ നിനിത കണിച്ചേരിക്കൊപ്പം സിനിമ കാണാൻ എത്തിയ അദ്ദേഹം ‘ ദ പൊളിറ്റിക്കൽ എഡിറ്ററി’നു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംഘടിപ്പിക്കപ്പെട്ടതിനേക്കാളും വളരെ മനോഹരമായി പകിട്ടോടെ കുറവുകളേതുമില്ലാതെ മേള മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2000 മുതൽ 2008 വരെ സ്ഥിരമായി മേളയിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ എം.പിയായിരുന്ന പത്തുവർഷക്കാലം സാധിച്ചില്ല. തിരുവനന്തപുരത്ത് കഴിഞ്ഞ വർഷം നടന്ന മേളയിൽ പങ്കെടുത്തിരുന്നു. ഈ വർഷത്തെ പാലക്കാട്ടെ മേള ചുറ്റുവട്ടത്തുള്ള ഒട്ടേറെ ചെറുപ്പക്കാർക്ക് നല്ല സിനിമകൾ കാണാനും പഠിക്കാനും അവസരം സൃഷ്ടിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Social Connect
Editors' Pick
തൃശ്ശൂര്‍ പൂരം കലങ്ങിയതിനു പിന്നിലെന്ത്…
April 23, 2024
സൊമാറ്റോയിലൂടെ ഭക്ഷണം ഓർഡർ ചെയ്താൽ ഇനി കൂടുതൽ പൊള്ളും
April 22, 2024
രാഹുലിന് സുഖമില്ല, റാലിയിൽ പങ്കെടുക്കില്ല
April 21, 2024