കോവിഡിൻ്റെ പശ്ചാത്തലത്തിൽ മേളകൾ വികേന്ദ്രീകൃതമായ നടത്തിയതുകൊണ്ട് ഒട്ടേറെ പ്രേക്ഷകർക്ക് അവസരം ലഭിച്ചുവെന്ന് മുൻ എം പി എം ബി രാജേഷ് പറഞ്ഞു. ചലചിത്രമേളയിൽ ഭാര്യ നിനിത കണിച്ചേരിക്കൊപ്പം സിനിമ കാണാൻ എത്തിയ അദ്ദേഹം ‘ ദ പൊളിറ്റിക്കൽ എഡിറ്ററി’നു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. സംഘടിപ്പിക്കപ്പെട്ടതിനേക്കാളും വളരെ മനോഹരമായി പകിട്ടോടെ കുറവുകളേതുമില്ലാതെ മേള മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2000 മുതൽ 2008 വരെ സ്ഥിരമായി മേളയിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാൽ എം.പിയായിരുന്ന പത്തുവർഷക്കാലം സാധിച്ചില്ല. തിരുവനന്തപുരത്ത് കഴിഞ്ഞ വർഷം നടന്ന മേളയിൽ പങ്കെടുത്തിരുന്നു. ഈ വർഷത്തെ പാലക്കാട്ടെ മേള ചുറ്റുവട്ടത്തുള്ള ഒട്ടേറെ ചെറുപ്പക്കാർക്ക് നല്ല സിനിമകൾ കാണാനും പഠിക്കാനും അവസരം സൃഷ്ടിച്ചു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Social Media

നിഷ്ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗ...
November 10, 2023

ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ ...
October 13, 2023

Social Connect
Editors' Pick
ദൗത്യം വിജയിച്ചു…മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ചു
November 28, 2023
‘ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല’: പാകിസ്ഥാൻ കലാകാരന്മാരെ ഇന്ത...
November 28, 2023
അബിഗേൽ സാറയെ കണ്ടെത്തി
November 28, 2023